കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി.
Web Desk
അക്രമികളെ കണ്ടെത്തുന്നതിനായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിക്കുകയായിരുന്നു
ഇന്നലെ രാവിലെ 7.15നാണ് എതിർദിശകളിൽ നിന്ന് വന്നിരുന്ന ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
നാല് കുട്ടിയാനകൾ അടക്കമുള്ള ഒൻപത് ആനകൾ പുഴ കടന്ന് വനത്തിലേക്കു പോകാൻ എത്തിയത്.
രാത്രി കാലങ്ങളിൽ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനും കാട്ടു പന്നിശല്യം കാരണം നാട്ടുകാർക്ക് ഭയമാണ്.
വീട്ടില്‍ രാത്രി രണ്ടുതവണയാണ് ആക്രമണമുണ്ടായത്
കെഎസ്ആർടിസി ബസും തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ടൗണിലാണ് ഗതാഗത കുരുക്ക് ഏറ്റവും കൂടുതൽ.
പ്രവൃത്തി ദിനം അഞ്ചായി കുറയുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ഫയലുകള്‍ ഇനിയും കുന്നുകൂടുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.
