ബാര്‍ ജീവനക്കാരനെ പ്രതി മൂക്കിനിടിച്ചും മറ്റും പരിക്കേല്‍പ്പിക്കുകയായിരുന്നു.
Web Desk
ആന്തരാവയവത്തിലെ രക്തസ്രാവത്തെത്തുടർന്നാണ് മരണം
റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കുരുക്കിട്ട് അതിസാഹസികമായി എരുമയെ കീഴ്പ്പെടുത്തുകയായിരുന്നു
ആഭരണങ്ങൾ ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കുമരകം പോലീസ് അപകടം സൃഷ്ടിച്ച വാഹനവും വൈക്കം സ്വദേശിയായ ഡ്രൈവറെയും കണ്ടെത്തി.
സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
വെള്ളം കൊണ്ടുപോകുന്നതു തമിഴ്നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം.
കെമിസ്ട്രി വിദ്യാര്‍ഥികളായ ആരതി ഭദ്രന്, ആന്റോ ജോസഫ്, എസ്. അനിരുദ്ധന് എന്നിവരാണ് വിജയികള്‍.
മൃതസംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ.
കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
