സഞ്ചാരികൾ എത്താതായതോടെ വെള്ളച്ചാട്ടങ്ങൾക്കരികിൽ കച്ചവടം നടത്തിയിരുന്ന വ്യാപാരികളും പ്രതിസന്ധിയിലായി.
Tourism
ഉദ്ദേശം 60 അടിയോളം ഉയരമുള്ള മരത്തിന് 80 ഇഞ്ച് വണ്ണമുണ്ട്.
നാല് പ്രോസിക്യൂഷന് കേസുകളും,
ഏഴ് അഡ്ഡിക്കേഷന്‍ കേസുകളും ചാർജ് ചെയ്തു
മേയർ വി.കെ മിനിമോളുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.
രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.
കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരം
ഈ സർവീസ് നവംബർ ആറു മുതൽ സ്ഥിരമായി ആയി ഉണ്ടാകും.
ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി.
ബോട്ടിംഗ് അടക്കം ഇവിടെ ഫലപ്രദമായി നടന്നു വരുന്നു.
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണം തുടര്‍ക്കഥയാവുകയാണ്. മൂന്നാര്‍ അരുവിക്കാട് എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ടു....
