ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരു വർഷത്തിനിടെ പത്തുതവണയാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്.
രണ്ടു മണിക്കൂറിനു ശേഷം മറ്റു പാപ്പാൻമാർ എത്തി ആനയെ തളച്ചു.
ഒരു വർഷത്തിലേറെയായി പ്രതി ഒളിവിലായിരുന്നു
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വില വര്‍ധനയ്ക്ക് കാരണം
തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയില്‍ ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബാര്‍ ജീവനക്കാരനെ പ്രതി മൂക്കിനിടിച്ചും മറ്റും പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആന്തരാവയവത്തിലെ രക്തസ്രാവത്തെത്തുടർന്നാണ് മരണം
റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കുരുക്കിട്ട് അതിസാഹസികമായി എരുമയെ കീഴ്പ്പെടുത്തുകയായിരുന്നു
ആഭരണങ്ങൾ ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
