കുമരകം പോലീസ് അപകടം സൃഷ്ടിച്ച വാഹനവും വൈക്കം സ്വദേശിയായ ഡ്രൈവറെയും കണ്ടെത്തി.
സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം.
കെമിസ്ട്രി വിദ്യാര്‍ഥികളായ ആരതി ഭദ്രന്, ആന്റോ ജോസഫ്, എസ്. അനിരുദ്ധന് എന്നിവരാണ് വിജയികള്‍.
മൃതസംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന്‍ സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ.
കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ലഹരി മരുന്ന് കൊണ്ടുവന്ന രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാൻ എത്തിയ രണ്ടു മലയാളികളുമാണ് പിടിയിലായത്.
സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മേഖലയിൽ പ്രതിരോധ നടപടി എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ പിടികൂടിയത്.
