തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബപ്രശ്നങ്ങൾ ആണെന്നാണ് പ്രാഥമിക നിഗമനം.
നിയമ വ്യവസായ കയർ വികസന വകുപ്പ് മന്ത്രി പി രാജീവ് ദേശീയ പതാക ഉയർത്തി.
സൗജന്യ മരുന്നും തുടര്‍ചികിത്സയും ഉറപ്പാക്കാനാണ്
കുലച്ച മുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ചെയർമാൻ,അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അഫ്രേം തിരുമേനി അനുസ്മരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.
ഇടതുകൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി
കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഡ്രൈവർമാരെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
