മൃതദേഹത്തിനു സമീപത്തു നിന്ന് കത്തി കണ്ടെത്തി.
Death
ആരെങ്കിലും ആക്രമിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.
ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം.
കാൽവഴുതി 30 അടി താഴ്ചയിലുള്ള മറയൂർ റോഡിലേക്കു വീഴുകയായിരുന്നു.
സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിക്കുകയായിരുന്നു
ഉന്നക്കുപ്പയ്ക്ക് സമീപം കഴിഞ്ഞദിവസം രാത്രി പത്തിനായിരുന്നു അപകടം.
പറവൂർകവലയിൽ സിഗ്നൽ മറികടക്കുമ്പോൾ പിന്നിൽ നിന്നും വന്ന ടോറസ് തട്ടി വീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആന്തരാവയവത്തിലെ രക്തസ്രാവത്തെത്തുടർന്നാണ് മരണം
സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
