കേരളത്തിലെ വനങ്ങളിൽ സിംഹമില്ലെന്ന് അറിയാവുന്ന വനം വകുപ്പാകട്ടെ തിരിഞ്ഞു നോക്കിയില്ല
നാലു കിലോഗ്രാം മെത്താക്യുലോൺ എന്ന രാസലഹരി ഇവരുടെ പക്കൽനിന്നു പിടിച്ചെടുത്തു.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം
സ്കൂളിൽ അഗ്നിരക്ഷാസേന നടത്തിയ ക്ലാസിൽ പഠിച്ചതുപോലെ പ്രഥമ ശുശ്രൂഷ നൽകി
തോട്ടം, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നാർ മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ആശുപത്രി.
സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബപ്രശ്നങ്ങൾ ആണെന്നാണ് പ്രാഥമിക നിഗമനം.
