കനാലിൽ കുറ്റിക്കാടും വളർന്നും മാലിന്യം കുമിഞ്ഞു കൂടിയും വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
Local
2019 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഞായറാഴ്ച രാവിലെ 9.30നും രാത്രി 10നും ഇടയ്ക്കുള്ള സമയത്താണ് ഇത്ര വലിയ മോഷണം നടന്നത്.
കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം.
കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കലൂർ - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി
പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2 പതിറ്റാണ്ടിനിടയിൽ പിടികൂടിയ വാഹനങ്ങളാണിവ.
എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളിലാണ് ടൗണ്‍, സൗത്ത് പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചത്.
18 വയസ്സിന് മുകളിലുള്ള എല്ലാ കേരളീയർക്കും പദ്ധതിയുടെ ഭാഗമാകാൻ കഴിയും.
