മോഷ്ടിച്ച മാല വിറ്റതായാണ് പ്രതികളുടെ മൊഴി.
Crime
മൂവാറ്റുപുഴ അരമനപടിയിൽ പോഷ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതി
വീടും സ്ഥലവും രജിസ്റ്റർ ചെയ്തുനൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
പുലർച്ചെ കട കുത്തിത്തുറന്ന് റബർഷീറ്റ് മോഷ്ടിക്കുകയായിരുന്നു
ബാര്‍ ജീവനക്കാരനെ പ്രതി മൂക്കിനിടിച്ചും മറ്റും പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആഭരണങ്ങൾ ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ പിടികൂടിയത്.
പ്രതിയെ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
