ആഭരണങ്ങൾ ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Crime
സന്ധ്യ അമ്മയെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടുവെന്നും തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ പിടികൂടിയത്.
പ്രതിയെ റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
ബന്ധു പിടിയിൽ. മരിച്ച രാജന്റെ സഹോദരി ഭർത്താവാണ് പിടിയിലായത്.
ജില്ലാ കമ്മറ്റിയുടേതാണ് നടപടി
സാമ്പത്തികപരമായ തർക്കങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ദേഹം മുഴുവൻ മർദ്ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി
