തിങ്കളാഴ്ച രാത്രി എട്ടിനും ഒമ്പതിനുമിടയിൽ നടന്ന പ്രദക്ഷിണത്തിന്റെ സമയത്താണ് സംഭവം.
Crime
ഇടവഴികളിലൂടെ തനിയെ നടന്നു പോകുന്ന പെണ്‍കുട്ടികളെയാണ് പ്രതികൾ ആക്രമിക്കുന്നത്.
മോഷണം നടത്തി ഗോവയിൽ പോയി ആർഭാട ജീവിതം നയിക്കുകയും ചൂതുകളി നടത്തുകയുമാണ് ചെയ്തിരുന്നത്.
ഫ്ലാറ്റിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വാക്കത്തികൊണ്ട് കഴുത്തിനു മുറിവേൽപ്പിക്കുകയുമായിരുന്നു.
ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
പ്രതികളെ റിമാൻഡ് ചെയ്തു
കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സിപിഒ പെരുമ്പാവൂര്‍ സ്വദേശി സുബീര്‍ എന്നിവരെയാണ് സസ്പെന്‍ഡ്...
ഞായറാഴ്ച രാവിലെ 9.30നും രാത്രി 10നും ഇടയ്ക്കുള്ള സമയത്താണ് ഇത്ര വലിയ മോഷണം നടന്നത്.
