കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി.
Crime
അക്രമികളെ കണ്ടെത്തുന്നതിനായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിക്കുകയായിരുന്നു
വീട്ടില്‍ രാത്രി രണ്ടുതവണയാണ് ആക്രമണമുണ്ടായത്
കടമുറി പൊളിച്ചതിനു പിന്നിൽ പ്ലൈവുഡ് മാഫിയയാണെന്നാണ് നാട്ടുകാരുടെ നിഗമനം.
മോഷ്ടിച്ച മാല വിറ്റതായാണ് പ്രതികളുടെ മൊഴി.
മൂവാറ്റുപുഴ അരമനപടിയിൽ പോഷ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതി
വീടും സ്ഥലവും രജിസ്റ്റർ ചെയ്തുനൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
പുലർച്ചെ കട കുത്തിത്തുറന്ന് റബർഷീറ്റ് മോഷ്ടിക്കുകയായിരുന്നു
ബാര്‍ ജീവനക്കാരനെ പ്രതി മൂക്കിനിടിച്ചും മറ്റും പരിക്കേല്‍പ്പിക്കുകയായിരുന്നു.
