കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Crime
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം.
കലൂർ - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി
കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
പ്ലൈവുഡ് കമ്പനി തൊഴിലാളിയായ പ്രതി ഒറ്റയ്ക്കാണ് മോഷണങ്ങൾ നടത്തിവന്നിരുന്നത്.
സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
2022 ജനുവരിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
847 രാസലഹരി സ്റ്റാംപുകളും 131.66 ഗ്രാം രാസലഹരി വസ്തുവും കണ്ടെത്തി
ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്സൈസും ഇക്കാര്യം...
ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും കവരുകയും ചെയ്തു
