ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
Crime
പ്രതികളെ റിമാൻഡ് ചെയ്തു
കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സിപിഒ പെരുമ്പാവൂര്‍ സ്വദേശി സുബീര്‍ എന്നിവരെയാണ് സസ്പെന്‍ഡ്...
ഞായറാഴ്ച രാവിലെ 9.30നും രാത്രി 10നും ഇടയ്ക്കുള്ള സമയത്താണ് ഇത്ര വലിയ മോഷണം നടന്നത്.
കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം.
കലൂർ - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി
കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
പ്ലൈവുഡ് കമ്പനി തൊഴിലാളിയായ പ്രതി ഒറ്റയ്ക്കാണ് മോഷണങ്ങൾ നടത്തിവന്നിരുന്നത്.
