നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.
Crime
ഇന്ന് പുലർച്ചെയാണ് സംഭവം
എറണാകുളത്തെ ഒരു ആശുപത്രിയിൽ നിന്നുള്ള വൃക്ക ദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി.
യുവതി പ്രതികളില്‍ ഒരാളുടെ കൈയില്‍ കടിച്ചതിനുശേഷം അവിടെ നിന്ന് ആണ് സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം. വിനീര്‍ എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.
കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുക...
ലോഷന്‍, പപ്പടം, കത്തി എന്നിവ വില്‍ക്കാനെത്തുന്നവരെന്ന പേരിലാണ് പ്രതികള്‍ വീടുകളില്‍ എത്തിയിരുന്നത്.
നാട്ടുകാരുടെ സഹായം ലഭിച്ചതിനാലാണ് കൂടുതൽ കഞ്ചാവ് കണ്ടെടുക്കാൻ കഴിഞ്ഞത്
മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.
ഈ മാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം.
