വനത്തിനുള്ളിലേക്കുപോയ ഉദ്യോഗസ്ഥ സംഘത്തിനു നേരേ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.
ട്രാക്കിന്റെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.
കോതമംഗലം എം. എ. കോളേജിൽ സംസ്കൃതിയും നാട്ടറിവും, നാടോടിക്കഥകളും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
നാടോടി അറിവിന്റെ ശക്തമായ ഉദാഹരണമായി തെയ്യത്തെക്കുറിച്ചും പ്രഭാഷത്തിൽ സംസാരിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി.
അക്രമികളെ കണ്ടെത്തുന്നതിനായി പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിക്കുകയായിരുന്നു
ഇന്നലെ രാവിലെ 7.15നാണ് എതിർദിശകളിൽ നിന്ന് വന്നിരുന്ന ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
നാല് കുട്ടിയാനകൾ അടക്കമുള്ള ഒൻപത് ആനകൾ പുഴ കടന്ന് വനത്തിലേക്കു പോകാൻ എത്തിയത്.
