ഡിസംബർ 8 തിങ്കളാഴ്ച തിലകന്റെ തൊണ്ണൂറാം ജന്മദിനത്തിന്റെയും, സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷ ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും...
ഗവേഷണ പഠനത്തിനായി ജനുവരിയിലാണ് മരിയ സ്പെയിനിലേക്ക് പറക്കുന്നത്.
വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഇവർ സൃഷ്ടിക്കുന്നത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും മലിനീകരണം വർധിപ്പിക്കുന്നു.
2013-14 കാലഘട്ടത്തിലാണ് കാന്തല്ലൂർ മലനിരകളിൽ സ്ട്രോബറി കൃഷി ആരംഭിക്കുന്നത്.
മൂവാറ്റുപുഴ അരമനപടിയിൽ പോഷ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതി
വീടും സ്ഥലവും രജിസ്റ്റർ ചെയ്തുനൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു.
രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.
രാത്രിയും പുലർച്ചെയും ആനകൾ റോഡിലിറങ്ങുന്നു.
120 അടി ഉയരത്തിൽ ഒന്നര മണിക്കൂറിലേറെയായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.
