ശ്മശാനത്തിലെ നവീകരണ പ്രവർത്തനങ്ങൾ ചെയർപഴ്സനും കൗൺസിൽ അംഗങ്ങളും നേരിട്ടെത്തി വിലയിരുത്തി.
Local
വിളകൾ ഉണങ്ങിത്തുടങ്ങിയതായും കർഷകർ പറയുന്നു
കനാലിൽ കുറ്റിക്കാടും വളർന്നും മാലിന്യം കുമിഞ്ഞു കൂടിയും വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
2019 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഞായറാഴ്ച രാവിലെ 9.30നും രാത്രി 10നും ഇടയ്ക്കുള്ള സമയത്താണ് ഇത്ര വലിയ മോഷണം നടന്നത്.
കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം.
കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കലൂർ - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി
പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2 പതിറ്റാണ്ടിനിടയിൽ പിടികൂടിയ വാഹനങ്ങളാണിവ.
