ആനക്കയം കവലയിൽനിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം വനം റെയ്ഞ്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
Local
പോളിംഗ് സമയം അവസാനിച്ചശേഷവും നിരവധി ബൂത്തുകളില്‍ വോട്ടര്‍മാരുണ്ടായിരുന്നു.
പത്ത് വര്‍ഷം മുമ്പ് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തിയതാണ്.
പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം. വിനീര്‍ എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.
രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രാഷ്ട്രീയ നേതാവിനും സാമൂഹ്യ പ്രവർത്തകനും പരിക്ക്.
ആനകള്‍ തമ്മില്‍ കുത്തുകൂടിയുണ്ടായ പരിക്കില്‍ ചരിഞ്ഞതാകാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.
വിറകിനും അറക്കപ്പൊടിക്കും വിപണിയിൽ റെക്കോർഡ് വിലയാണ് ഇപ്പോൾ ഈടാക്കുന്നത്
മൃഗ സംരക്ഷണം, ആരോഗ്യം, വന്യമൃഗ ശല്യത്തിന് പരിഹാരം എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
ഇന്ന് മുതൽ ബോട്ട് സർവീസുകൾ പുനരാരംഭിക്കും.
